ധനകമ്മി കുറക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍; ഇടക്കാല ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍
നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം കമ്മി 3.3 ശതമനമാണെന്ന് വിലയിരുത്തല്‍. ഏകദേശം 6.24 ലക്ഷം കോടി വരുമിതെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ കാണുന്നത്. അതേ സമയം അര്‍ധവാര്‍ഷിക കണക്കപ്പെടുപ്പില് 7.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുമുണ്ട്. അതായത് ഏകദേശം 114.8 ശതമാനം വരുമിതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ 112 ശതമാനമായിരുന്നു മുന്‍ വര്ഷങ്ങളിലുണ്ടായിരുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സര്‍ക്കാറിന് ധനകമ്മി കുറയ്ക്കാന്‍ സാധ്യമായിരുന്നില്ല. എന്നാല്‍ ഇത് വീണ്ടും തുടര്‍ന്നാല്‍ സര്‍ക്കാറിന് ഇടക്കാല ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനം നടത്താന്‍ സാധിക്കുകയില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍