റിലയന്‍സ് പവറിന്റെ നഷ്ടം 35,559 കോടി രൂപയായി ഉയര്‍ന്നു
റിലയന്‍സ് പവറിന് 35,559 കോടി രൂപയുടെ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരയെുള്ള കാലയളവിലാണ് റിലയന്‍സ് പവറിന് വന്‍ തുക നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 189 കോടി രൂപ നേട്ടം കൊയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. വിവിധ പദ്ധതികളുടെ തടസ്സവും, കാലതാമസവും കാരണം 4000 കോടി രൂപയുടെ അധിക നഷ്ടമാണ് കമ്പനി നേരിട്ടത്.
മുന്‍വര്‍ഷം കമ്പനിക്ക് അറ്റാദായത്തില്‍ ആകെ നഷ്ടം വന്നത് 2951.82 കോടി രൂപയാണ്. ഇന്ത്യോനേഷ്യന്‍ കല്‍ക്കരി ഖനനത്തില്‍ 552.4 കോടി രൂപയടെ നഷ്ടം നേരിട്ടു. വിവിധയിടങ്ങളിലെ നഷ്ടമാണ് പദ്ധതിക്ക് ഇപ്പോള്‍ ഉണ്ടായട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. സമല്‍ കോട്ടിലെ ഊര്‍ജ മേഖലയിലെ നഷ്ടം 276.4 കോടി രൂപയും, ധര്സറിലെ സൗരോര്‍ജ മലധന നഷ്ടം 1,419 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍