സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍; വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളര്‍
ന്യൂഡല്‍ഹി: സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായി. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായതാണ് വലിയ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചത്.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ ഓഹരി വില 412 ഡോളറാണ്. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി. അതേസമയം സൗദി അരാംകോയുടേത് 1.76 ലക്ഷം കോടി ഡോളറാണ്.
വ്യാഴാഴ്ചയും കമ്പനിയുടെ ഓഹരി വിലയില്‍ ആറ് ശതനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ആപ്പിള്‍ കമ്പനിക്ക് എല്ലാ കാറ്റഗറികളിലും വരുമാന വര്‍ധനവുണ്ടായി. ലോകത്തിന്റെ എല്ലാ മേഖലയിലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കോവിഡ് കാലത്തും ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍