ജീവനക്കാരെ തേടി വിപ്രോ ക്യാംപസുകളിലേക്ക്; 30000 പേര്‍ക്ക് തൊഴിലവസരം
ന്യൂഡല്‍ഹി: വിപ്രോ കമ്പനി ജീവനക്കാരെ തേടി ക്യാംപസുകളിലേക്ക് പോകുന്നു. 30000 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിക്കുക. 2022 സാമ്പത്തിക വര്‍ഷത്തിലാണ് നിയമം ഓഫര്‍ നല്കുകയെങ്കിലും 2023 സാമ്പത്തിക വര്‍ഷത്തിലാവും 22000 പേര് കമ്പനിയുടെ ഭാഗമാവുന്നത്. ചരിത്രത്തില്‍ ഇത്രയധികം പേര്‍ക്ക് ക്യാംപസുകളില്‍ നിന്ന് നേരിട്ട് കമ്പനി ഇതുവരെ ജോലി കൊടുത്തിട്ടില്ല.
ബിസിനസുകള്‍ കൂടുതലായതോടെ ഐടി കമ്പനികള്‍ ഫ്രഷേര്‍സിന് ധാരാളം തൊഴില്‍ നല്‍കുന്നുണ്ട്. കമ്പനി ഈ സാമ്പത്തിക വര്‍ഷത്തില്‍ 12000 പേരെയാണ് വിദ്യാര്‍ത്ഥികളെയാണ് ക്യാംപസുകളില്‍ നിന്ന് നേരിട്ട് സെലക്ട് ചെയ്യുക. ഇതില്‍ കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 2000 പേര്‍ക്ക് നിയമനം നല്കി. ആറായിരം പേര് രണ്ടാം പാദത്തില്‍ കമ്പനിയുടെ ഭാഗമാകും.
കമ്പനി ഈ സാമ്പത്തിക വര്‍ഷം വളരെ നേരത്തേ ജീവനക്കാരുടെ വേതനം പരിഷ്കരിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 80 ശതമാനം ജീവനക്കാരും മൂന്ന് പ്രൊമോഷന് സൈക്കിളുകള്‍ക്ക് സാക്ഷിയായെന്നും കമ്പനിയുടെ ചീഫ് എച്ച്ആര്‍ഒ സൗരഭ് ഗോവില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍