ഡിസംബറില്‍ മൊത്ത വില്‍പ്പന 14 ശതമാനം ഉയര്‍ത്തി അശോക് ലെയ്ലാന്‍ഡ്
മുംബൈ: വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്ഡിന്റെ ഓഹരികള്‍ 4.2 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 99.45 രൂപയിലെത്തി. ഡിസംബറിലെ മൊത്തം വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 12,762 യൂണിറ്റായി. ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എം ആന്റ് എച്ച്സിവി) ട്രക്ക് വില്‍പ്പന 58 ശതമാനം ഉയര്‍ന്ന് 6,235 യൂണിറ്റായി.
എം ആന്റ് എച്ച്സിവി ബസ് വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 649 യൂണിറ്റായി (ഡിസംബര്‍ മാസക്കണക്കുകള്‍). വാണിജ്യ വാഹന വില്‍പ്പന 42 ശതമാനം ഉയര്‍ന്ന് 5,682 യൂണിറ്റിലെത്തി. 2020 കലണ്ടര്‍ വര്‍ഷത്തില്‍ അശോക് ലെയ്ലാന്ഡിന്റെ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 43 ശതമാനം ഇടിഞ്ഞ് 56,657 യൂണിറ്റായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍