News
എന്‍എആര്‍സിഎല്ലില്‍ 109 കോടി രൂപ നിക്ഷേപിച്ച് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡില്‍ (എന്‍എആര്‍സിഎല്‍) ഏകദേശം 109 കോടി രൂപ നിക്ഷേപിച്ചതായി റെഗുലേറ്ററി ഫൈലിങില് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
2022 മാര്‍ച്ച് 21 ശേഷം എന്‍എആര്‍സിഎല്ലില്‍ ബാങ്കിന്റെ ഓഹരി പങ്കാളിത്തം ഇതോടെ 9 ശതമാനമാകും. 2021 ജൂലൈയില്‍ ആരംഭിച്ച എന്‍എആര്‍സിഎല്‍ ഗവണ്മെന്റിന്റെ പിന്തുണയുള്ള ഒരു അസറ്റ് പുനര്‍നിര്‍മ്മാണ കമ്പനിയാണ്.
ഏറ്റവുമൊടുവില്‍ ബിഎസ്ഇയില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഒന്നിന് 47.50 രൂപയില്‍ ക്ലോസ് ചെയ്തു. മുമ്പത്തെ ക്ലോസിനേക്കാള്‍ 1.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍