രാജ്യം കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്കെത്താന്‍ 2 വര്‍ഷമെടുക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: രാജ്യം കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്കെത്താന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യന് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം പോലെ സമ്പദ് വ്യവസ്ഥ കുതിച്ചുയരും. മഹാമാരി കാലത്ത് സാമ്പത്തിക നഷ്ടത്തേക്കാള്‍ മനുഷ്യജീവന് രക്ഷിക്കാനുള്ള നയമായിരുന്നു ഇന്ത്യയുടേത് എന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ - മാര്‍ച്ച് മാസത്തില്‍ ജിഡിപി ഇടിവ് 0.1% ആണ്. നേരത്തെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കൊവിഡിനെതിരായ പോരോട്ടത്തില്‍ നിര്‍ണായകമായി. ഇന്ത്യന്‍ നയങ്ങള്‍ പക്വതയും ദീര്‍ഘദൃഷ്ടിയോടയും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍