പുതിയ വില വര്‍ധനയ്ക്കും നഷ്ടപ്പെട്ട ചാനലുകള്‍ക്കുമെതിരെ ഉപഭോക്താക്കളുടെ പരാതി
ഫെബ്രുവരി 1 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കേബിള്‍ ടെലിവിഷന്‍ പുതിയ വിലനിര്‍ണ്ണയ സമ്പ്രദായം നിലവില്‍ വന്നു. പുതിയ വില വര്‍ദ്ധനയ്ക്കും നഷ്ടപ്പെട്ട ചാനലുകള്‍ക്കുമെതിരെ ഉപഭോക്താക്കളുടെ പരാതി കൂടി വരികയാണ്.
കാഴ്ചക്കാര്‍ക്ക് അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ക്ക് പണം കൊടുക്കാനും തിരഞ്ഞെടുക്കാനുമുള്ള അവസരം നല്കുമ്പോള്, അത് സബ്സ്ക്രൈബര്‍മാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി തോന്നുന്നു
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നടത്തിയ പുതിയ വിലനിര്‍ണ്ണയ മോഡലിന് അനുസൃതമായി ട്വിറ്ററില്‍ പരാതികള്‍ ഒഴുകുകയാണ്. ഇത് ദ്രുത പരിവര്‍ത്തനത്തിന്റെ തകര്‍ച്ചയെ ആണ് കാണിക്കുന്നത്. ന്യൂ ബ്രോഡ്കാസ്റ്റിംഗ് ഫ്രെയിംവര്‍ക്ക് ഉടമ്പടിയുമായി ബന്ധപ്പെട്ട സബ്സ്ക്രൈബര്‍മാരുടെ യഥാര്‍ത്ഥ ആശങ്കകള്‍ പരിശോധിക്കാന്‍ ടി വി സര്‍വീസ് പ്രൊവൈഡര്‍മാരെ ഏല്‍പ്പിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍