കൊറോണ; ഇന്ത്യന്‍ കോഴിയിറച്ചി വിപണിയില്‍ വന്‍ തിരിച്ചടി, വില്‍പ്പന 50% കുറഞ്ഞു
കൊറോണ വൈറസ് വ്യാജവാര്‍ത്തകളെ തുടര്‍ന്ന് ഇന്ത്യയില്‍ കോഴിയിറച്ചി വിപണിക്ക് കനത്ത തിരിച്ചടി. അമ്പത് ശതമാനം വില്‍പ്പന ഇടിഞ്ഞതായാണ് വിവരം. വാട്സ്ആപ് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ കൊറോണ വൈറസ് കോഴികളിലൂടെ പകരുമെന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതാണ് തിരിച്ചടിയായതെന്ന് ഗോദ്റജ് അഗ്രോവെറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബിഎസ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരുമാസം മുമ്പ് 75 മില്യണ്‍ കോഴികളെ വിറ്റിരുന്നുവെങ്കില്‍ ഇപ്പോള്‍ വെറും നാല്പത് മില്യണ്‍ കോഴികളെ മാത്രമേ വില്ക്കാന് സാധിക്കുന്നുള്ളൂവെന്ന് യാദവ് വ്യക്തമാക്കി.ഇറച്ചി കോഴി വില്‍പ്പനയില്‍ ഇടിവുണ്ടായതായി വെങ്കി ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ കോഴി വില്‍പ്പക്കാരും അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടായ ഇടിവ് കര്‍ഷകരെയും ബാധിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഒരു പക്ഷിക്ക് 30-35 രൂപ മാത്രമാണ് ലഭിക്കുന്നത്, നേരത്തെ 80-85 രൂപ വരെ ലഭിക്കുമായിരുന്നു
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍