പ്രധാനമന്ത്രി നോട്ട് നിരോധനം നടപ്പിലാക്കിയത് ആര്‍ബിഐയുടെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങളിലൊന്നായ നോട്ട് നിരോധനം നടപ്പിലാക്കിയത് ആര്‍ബിഐയുടെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് ലഭിച്ച വിവരവകാശ രേഖയിലാണ് ഇക്കാര്യം വെളുപ്പിയത്തത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.
ഡിസംബര്‍ 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രസര്ക്കറിനും അംഗീകാരം നല്‍കിയത്. നോട്ട് നിരോധിച്ച് 38 ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്‍ബിഐ സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതെന്നര്ത്ഥം. രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന തീരുമാനമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭപ്രായപ്പെടുകയും ചയെ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍