വാക്സിനേഷന് വിരുദ്ധ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളെ ഫെയ്സ്ബുക്ക് നിരോധിച്ചു
ഫെയ്സബുക്ക് നിരവധി വ്യാജ പേജുകളും ഗ്രൂപ്പുകളും റിമൂവ് ചെയ്തതായി റിപ്പോര്‍ട്ട്. വ്യാജ പ്രചരണങ്ങളും, സത്യമല്ലാത്ത വാര്‍ത്തകളും പെരുകുന്നത് കൊണ്ടാണ് ഫെയ്സ്ബുക്ക് ഇത്തര കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി വാക്സിനേഷന് വിരുദ്ധ പേജുകളും ഫെയ്സ്ബുക്ക് ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചു. വാക്സിനേഷന് വിരുദ്ധ പേജുകള്‍ ഒഴിവാക്കാന്‍ ഫെ.യ്സ്ബുക്ക് എടുത്ത നിലപാടിനെ ലോക ആരോഗ്യ സംഘടനകള്‍ പ്രശംസിച്ചു. 2019ല്‍ ആഗോള ഭീഷണിയായി തുടരുന്നത് വാക്സിനേഷനെതിരെ ആളുകള്‍ എടുക്കുന്ന നിലപാടാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയരുന്നു.
വാക്സിനേഷനെതിരെ അത്യന്തം അപകടകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ നിരവധിയുണ്ടെന്നും, അത്തരം ഗ്രൂപ്പുകളെല്ലാം ഫെയ്സ്ബുക്ക് നിരോധിക്കണമെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ആഗോള തലത്തില്‍ ഇത്തരം നുണകളെ ഇല്ലാതാക്കാനുള്ള ശ്രമം ഫെയ്സുക്ക് എടുക്കണമെന്ന് നേരത്തെ ലോകാരോഗ്യ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ചില ശക്തികളെ കൂട്ടുപിടിക്കുന്നുണ്ടെന്ന ആരോപണവും ആഗോളതലത്തില്‍ നിലനില്‍ക്കുന്നുമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍