ഫിയറ്റ് ക്രിസ്ലേറിനെതിരെ കോടതിയില്‍ കൈക്കൂലിക്കേസ് നല്കി ജനറല്‍ മോട്ടോഴ്സ്
ന്യൂയോര്‍ക്ക്: പ്രമുഖ വാഹനനിര്‍മാതാവായ ഫിയറ്റ് ക്രിസ്ലറിനെതിരെ പരാതിയുമായി മറ്റൊരു വന്‍കിട കമ്പനി ജനറല്‍ മോട്ടോഴ്സ്. യൂനൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂനിയന്‍ മേധാവികളില്‍ നി്ന് അനുകൂല കരാര്‍ നേടാനായി ഫിയറ്റ് ക്രിസ്ലര് കൈക്കൂലി നല്‍കിയെന്നാണ് ജനറല്‍ മോട്ടോഴ്സിന്റെ ആരോപണം.
യുഎസ് ജില്ലാകോടതിയിലാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. 1.5 മില്യണ്‍ ഡോളറില്‍പരം രൂപ യൂനിയന്‍ നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് തൊഴില്‍ ചര്‍ച്ചകളില്‍ ഫിയറ്റ് ക്രിസ്ലര് അന്യായ നേട്ടങ്ങളുണ്ടാക്കിയെന്നും ജനറല്‍ മോട്ടോഴ്സ് ആരോപിക്കുന്നു. അതേസമയം ജനറല്‍ മോട്ടോഴ്സിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി ഫിയറ്റ് രംഗത്തെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍