ജൂലൈയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 4,500 കോടി രൂപ
മുംബൈ: ജൂലൈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് 4,500 കോടി രൂപ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു. ഡിപോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ നിന്ന് 4,515 കോടി രൂപ പിന്‍വലിച്ചു.
എന്നാല്‍, ഇതേ കാലയളവില്‍ 3,033 കോടി രൂപ ഡെറ്റ് വിഭാഗത്തിലേക്ക് നിക്ഷേപിച്ചു, ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് 1,482 കോടി രൂപ പുറത്തേക്ക് പോയി. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിക്ഷേപ വരവില്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍, ജൂണില്‍ എഫ്പിഐകള് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ 17,215 കോടി രൂപ നിക്ഷേപിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍