കെഎസ്ആര്‍ടിസിയുടെ 4 പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്ക്; വരുമാന വര്‍ധന ലക്ഷ്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാല് ഡിപ്പോകളിലെ പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. തിരുവനന്തപുരം വികാസ്ഭവന്‍, തൊടുപുഴ, വൈക്കം, മലപ്പുറം എന്നീ ഡിപ്പോകളിലെ പമ്പുകളിലാണ് പുതിയ ക്രമീകരണം.
ഇതുസംബന്ധിച്ച ധാരണപത്രം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി സി.എം.ഡി ബിജു പ്രഭാകറും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ചീഫ് റീജനല്‍ മാനേജര്‍ (റീട്ടെയില്‍) അംജാദ് മുഹമ്മദും ഒപ്പുവെച്ചു. നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍