News
ഡീസല്‍ വിലയിലുണ്ടായ മൂല്യവര്‍ധിത നികുതി ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാനായി ഡീസല്‍ വിലയില്‍ കൂട്ടിയിരുന്ന മൂല്യവര്‍ധിത നികുതി ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. 16.75 ശതമാനം നികുതിയാണ് കുറച്ചത്. ഇതോടെ ഡീസല്‍ വിലയില്‍ ലിറ്ററിന് എട്ട് രൂപ മുപ്പത്തിയാറ് പൈസ കുറഞ്ഞ് എഴുപത്തിമൂന്ന് രൂപ അറുപത്തിനാല് പൈസയാവും.
നേരത്തേ ഇത് എണ്‍പത്തി രണ്ട് രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ മെയ് അഞ്ചിനാണ് ഡല്‍ഹി സര്‍ക്കാര്‍ ഡീസന്റെ മൂല്യ വര്‍ദ്ധിത നികുതി 16.75 ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമായി ഉയര്‍ത്തിയത്. അതേസമയം പെട്രോളില്‍ ഉയര്‍ത്തിയിരുന്ന മൂന്ന് ശതമാനം നികുതി പിന്‍വലിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍