സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി; മുഴുവന്‍ ശമ്പളത്തോടെ അവധി അനുവദിച്ച് ഉത്തരവായി
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെയും 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മുന്‍പ് ഒരു വര്‍ഷത്തിലേറെ കരാര്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രസവാവധി അനുവദിച്ചിരുന്നത്. ഉത്തരവിന് 2018 ഫെബ്രുവരി 27 മുതല്‍ പ്രാബല്യമുണ്ട്. 180 ദിവസത്തിനു മുന്‍പ് കരാര്‍ കാലാവധി അവസാനിച്ചാല്‍ അതുവരെയായിരിക്കും അവധി.
മെഡിക്കല്‍ ഓഫിസര്‍ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുന്‍പു മുതലാകും അവധി ലഭിക്കുക. ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാര്‍ ജീവനക്കാര്‍ക്കും കരാര്‍ കാലാവധി നോക്കാതെ 6 ആഴ്ച അവധി നല്‍കും. കരാര്‍ ജീവനക്കാര്‍ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍