സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ 50,000 രൂപ വരെ മാസശമ്പളമുളള ജോലികള്‍ക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ ജനിച്ചവര്‍ക്കും കുറഞ്ഞത് അഞ്ച് വര്‍ഷം എങ്കിലും ഹരിയാന സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും.
ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. കുറഞ്ഞത് 10 പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളും ട്രസ്റ്റുകളും സൊസൈറ്റികളുമാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ സംവരണം വ്യവസായ രംഗത്തെയും സംസ്ഥാനത്തെ നിക്ഷേപ പ്രവര്‍ത്തനങ്ങളെയും ദേഷകരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കമ്പനികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ നിയമം ഇടയാക്കിയേക്കുമെന്നും വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍