നാലാംപാദ ലാഭത്തില്‍ 16 ശതമാനം വര്‍ദ്ധനയുമായി എച്ച്ഡിഎഫ്സി
ന്യൂഡല്‍ഹി: ഭവനവായ്പാ ദാതാവായ എച്ച്ഡിഎഫ്സിയുടെ നാലാംപാദ ലാഭത്തില്‍ 16.36 ശതമാനം വര്‍ദ്ധനവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 3,179.83 കോടി രൂപയില്‍ നിന്നുമാണ് 3,700.32 കോടി രൂപയായി സ്റ്റാന്‍ഡെലോണ്‍ അറ്റാദായം ഉയര്‍ന്നത്. അറ്റ പലിശ വരുമാനത്തിലും 14 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 4,027 കോടി രൂപയില്‍ നിന്നും 4,601 കോടി രൂപയായാണ് ഇത് ഉയര്‍ന്നത്. കമ്പനി ഒരു ഓഹരിക്ക് 30 രൂപയുടെ ലാഭ വിഹിതമാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ലാഭ വിഹിതത്തെക്കാള്‍ 23 രൂപ കൂടുതലാണ്. നാലാംപാദ ഫലം പുറത്തുവന്നയുടന്‍, എച്ച്ഡിഎഫ്സിയുടെ ഓഹരിവിലയില്‍ 1.57 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍