31 ശതമാനം കമ്പനികള്‍ക്ക് സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണമില്ല
ഐബിഎം ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സൗദിയിലെയും, യുഎഇയിലെയും 31 ശതമാനം വരുന്ന കമ്പനികള്‍ സൈബര്‍ ആക്രമണത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്ന് പ്രമുഖ ടെക് കമ്പനിയായ ഐബിഎം സെക്യൂരിറ്റി ഗവേഷണറിയുടെ റിപ്പോര്‍ട്ടിലൂടെ തുറന്നുകാട്ടുന്നു. വിവിധ കമ്പനികള്‍ സൈബര്‍ ആക്രമണത്തെ നേരിടാനുള്ള ജാഗ്രത കാട്ടുന്നില്ലെന്നാണ് പഠനത്തിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം വിവരങ്ങളുടെ ചോര്‍ച്ച തടയാന്‍ പറ്റുന്ന പ്രപമുഖ കമ്പനികള്‍ക്കെല്ലാം ഒരു മില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പഠനത്തിലൂടെ പ്രധാനമായും എടുത്തു പറയുന്ന കാര്യം. സൈബര്‍ രംഗത്ത് ചിലഴിക്കുന്ന തുകയിലാണ് കമ്പനികള്‍ക്ക് നേട്ടം കൊയ്യാന്‍ പറ്റുക. 30 ദിവസത്തിനുള്ള വിവിധ കമ്പനികളുടെ സൈബര്‍ സുരക്ഷയില്‍ ഉണ്ടാകുന്ന മാറ്റത്തെയും ഐബിഎം റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിസിനസ് മേഖലയിലെ സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ പുതിയ ടെക്നോളജി വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍