ദശലക്ഷക്കണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നു: ഫ്രഞ്ച് സുരക്ഷാ ഗവേഷകന്
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) ഉടമസ്ഥതയിലുള്ള ഒരു എല്‍.പി.ജി. ബ്രാന്‍ഡുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ആധാര്‍ നമ്പറുകളും വിവരങ്ങളും ചോര്‍ന്നതായി ഫ്രഞ്ച് ഗവേഷകന് വെളിപ്പെടുത്തുന്നു.
പ്രാദേശിക ഡീലര്‍ പോര്‍ട്ടലിലെ ആധികാരികതയുടെ അഭാവത്താല്‍ ഇന്‍ഡ്യന്‍ പേരുകള്‍, വിലാസങ്ങള്‍, അവരുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആധാര്‍ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്.
ചില അടിസ്ഥാന കണക്കുകള്‍ പ്രകാരം 6,791,200 പേരാണ് അന്തിമമായി കണക്കാക്കിയിട്ടുള്ളത്.എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ഇത് വരെ ഈ ഡാറ്റ ചോര്‍ന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍