നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 650,000 ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യും
നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് 650,000 ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ പ്രധാന ഭക്ഷണമായ പ്രോട്ടീന്‍ സമ്പന്നമായ പയര്‍ ഇനങ്ങളുടെ വിദേശ വാങ്ങലുകളെ അനുവദിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ വരള്‍ച്ച 2015 ല്‍ പയര്‍ വര്‍ഗങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും ഡ്യൂട്ടി ഫ്രീ ഇമ്പോര്‍ട്ടുകള്‍ അനുവദിക്കാന്‍ ന്യൂഡെല്‍ഹി നിര്‍ബന്ധിതമാവുകയും ചെയ്തു. എന്നാല്‍, 2016/17 സാമ്പത്തിക വര്‍ഷത്തില്‍ 6.6 മില്ല്യണ്‍ ടണ്‍ ഇറക്കുമതി നടത്തിയിരുന്നു.
ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2018 ല്‍ ഗവണ്മെന്റ് ഇറക്കുമതി ക്വാട്ടകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. പയറുവര്‍ഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരും ഉപഭോക്താവും ഇന്ത്യയാണ്. പ്രധാനമായും പരിപ്പ് , ചെറുപയര്‍, വെള്ളക്കടല പോലുള്ള ഇനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. റഷ്യ, കാനഡ, ഓസ്ട്രേലിയ, മ്യാന്മര് എന്നീ രാജ്യങ്ങള്‍ പ്രധാനമായും ഇന്ത്യന്‍ ഡിമാന്‍ഡില്‍ ആശ്രയിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍