പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണിയില്‍ 8.3 ശതമാനം ഇിടിവ് രേഖപ്പെടുത്തയതായി റിപ്പോര്‍ട്ട്
ഇന്ത്യയിലെ പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തിലാണ് പേഴ്സണല്‍ കംപ്യട്ടര്‍ വിപണിയില്‍ 8.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. വിപണിയില്‍ വന്‍ ഇടിവ് ഉണ്ടായതോടെ 2.15 മില്യണ്‍ യൂണിറ്റിലേക്ക് വില്പ്പനയെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വ്യാവസായിക ഇടപാടുകള്‍ക്കപ്പുറത്ത് ഉപഭക്താക്കളുടെ ആവശ്യകതയില്‍ താഴ്ന്ന നിലവാരമാണ് രേഖപ്പെടുത്തിയത്. ചരക്ക് കൂലിയിലെ വര്‍ധനവും വില്‍പ്പന ഇടിയുന്നതിന് കാരണമായെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഉപഭോക്തൃ സെഷനില്‍ തന്നെ 2.65 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കൊമേഴ്ഷ്യല്‍ പിസി വിഭാഗത്തില്‍ വന്‍ കുതിച്ചു ചാട്ടം ചരക്കു നീക്കത്തിലുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 7.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയാണ് കൊമേഴ്ഷ്യല്‍ വിഭാഗത്തിലെ ചരക്കു നീക്കത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍