എംപ്ലോയബിലിറ്റി റാങ്കിങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ; 23ല്‍ നിന്നും 15ലേക്ക്
ന്യൂഡല്‍ഹി: ആഗോള തൊഴില്‍ ഭൂപടത്തില്‍ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയതായി സര്‍വേ ഫലം. ഗ്ലോബല്‍ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സര്‍വേ 2020 പ്രകാരം ഇന്ത്യ ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 2010 ല്‍ 23-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ലോകത്തിലെ ആദ്യ 250 മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ സര്‍വകലാശാലകളുടെ കൂടി പ്രവര്‍ത്തന മികവാണ് ഈ നേട്ടത്തിന് കാരണം. ടൈംസ് ഹയര്‍ എജുക്കേഷനും ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ എമര്‍ജിങും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
പട്ടികയില്‍ ജര്‍മ്മനി ഒന്‍പത് സ്ഥാനങ്ങളും ചൈന ആറ് സ്ഥാനങ്ങളും ദക്ഷിണ കൊറിയ 12 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. 2010 മുതല്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും അമേരിക്കയുടെ സ്കോര്‍ 2010 ലെ 4227 ല്‍ നിന്ന് 2067 ലേക്ക് താഴ്ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍