ഇന്ത്യയുടെ കയറ്റുമതി 314 ബില്യണ്‍ ഡോളറായി ഉയരും; സാമ്പത്തിക പരിഷ്കാരങ്ങള്‍ ഗുണം ചെയ്യും
ഇന്ത്യയുടെ കയറ്റുമതി മൂല്യം ഈ സാമ്പത്തിക വര്‍ഷം 314 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ സെക്രട്ടറി അനുപ് വാധ്വാന്‍ പറഞ്ഞു.അതേ സമയം ഇത് പൂര്‍ണമായി നടപ്പിലാകണമെങ്കില്‍ വാണിജ്യ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുകയും വേണം. എന്നാല്‍ സാമ്പത്തിക പിരഷ്കാരങ്ങളില് നടപ്പിലാക്കിയ കാര്യങ്ങലെല്ലാം കയറ്റുമതി രംഗത്ത് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യയുടെ കയറ്റുമതി മൂല്യം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പെട്രോളിയം ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, രത്നങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, ടെക്സ്റ്റെല്‍സ്,ഫാര്‍മ, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായി ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍.
കഴിഞ്ഞ വര്‍ഷങ്ങളിലായി കയറ്റുമതി രംഗത്ത് സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് രാജ്യം കൈവരിച്ചതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതേ സമയം യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളെല്ലാം ഇന്ത്യന്‍ വിപണിക്ക് വലിയ ഗുണമാണ് നല്‍കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍