നാണ്യ പെരുപ്പം 2.05 ആയി കുറഞ്ഞു; രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്
നാണ്യ പെരുപ്പം രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കും കൂടിയാണിത്. 2.05 ശതമാനത്തിലാണ് നാണ്യ പെരുപ്പം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഉപഭോക്തൃ വില സൂചിക കുറഞ്ഞത് കൊണ്ടാണ് നാണ്യ പെരുപ്പം കുറയാനിടയാക്കിത്.
ഇതോടെ ഒയില്‍, ഭക്ഷ്യ വസ്തുക്കള്‍, സിമന്റ്് എന്നിവയുടെ വില കുറയുന്നതിന് കാരണമാകും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സില്‍ മാറ്റങ്ങള്‍ വന്നതോടെയാണ് നാണ്യപെരുപ്പം കുറയുന്നതിന് കാരണമായത്.
അതേസമയം നാണ്യപെരുപ്പം ആര്‍ബിഐ ജനുവരിയില്‍ 2.8 ശതമാനമാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് 2.05 ശതമാനമായി കുറയുകയാണ് ഉണ്ടായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍