ഇന്‍ഫോസിസ് നാളെ മുതല്‍ ഓഹരി തിരികെ വാങ്ങുന്നു; ലക്ഷ്യം 9200 കോടി രൂപയുടെ ഓഹരികള്‍
ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി നാളെ തുടങ്ങും. 9200 കോടി രൂപയുടെ ഓഹരികളാണ് ലക്ഷ്യമിടുന്നത്. ഒന്നിന് പരമാവധി 1,750 രൂപ വീതം നല്‍കിയായിരിക്കും തിരികെ വാങ്ങുക. ഡിസംബര്‍ 24 വരെയോ, ലക്ഷ്യമിട്ട ഓഹരി സ്വന്തമാക്കുന്നതു വരെയോ ആണ് തിരികെ വാങ്ങല്‍ പദ്ധതി കാലാവധി.
തിരിച്ചുവാങ്ങലിനുള്ള ബോര്‍ഡ് അംഗീകാരം ഏപ്രില്‍ 14 ന് നല്‍കിയതിനെത്തുടര്‍ന്ന് കമ്പനിയുടെ നാല്പതാം വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരവും ലഭിച്ചു. ലാഭവിഹിതവും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഓഹരി തിരിച്ചുവാങ്ങലും സംയോജിപ്പിച്ച് അഞ്ച് വര്‍ഷത്തെ കാലയളവില്‍ 85 ശതമാനം സൗജന്യ ക്യാഷ് റിസര്‍വ് തിരികെ നല്‍കാനുള്ള കമ്പനി ബോര്‍ഡിന്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ തീരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍