ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനികളുടെ പേരുകള്‍ പരിഗണനയില്‍; ഇവാന്കെ ട്രംപും നിക്കി ഹലെയും സാധ്യതാ പട്ടികയില്‍
ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്നത് അമേരക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ മകള്‍. ഇവാന്കെ ട്രംപാണ് പരിഗണയിലുള്ളത്. മറ്റൊരു പ്രമുഖ വനിത ഇന്ത്യന്‍ വംശജയുമാണ്. യുഎന്‍ മുന്‍ അംബാസിഡറായ നിക്കി ഹലെയാണ് പരിഗണനയില്‍ ഉള്ളത്. ലോക ബാങ്ക് പ്രസിഡന്റായിരുന്നു ജിം യോങ് കിം കഴിഞ്ഞ തിങ്കളാഴ്ച കാലാവധി പൂര്‍ത്തിയാകാതെ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
അമേരിക്കയാണ് ലോക ബാങ്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകള്‍ ഇവാന്കെ നടത്തിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിടുന്ന വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍