ജെറ്റ് എയര്‍വേയ്സിന്റെ ഓഹരിയില്‍ 32 ശതമാനം ഇടിവ്
ജെറ്റ് എയര്‍വേസ് ഇനി പഴയ അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്കയാണ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയ ജെറ്റ് എയര്‍വെയ്സ് ഇനി പഴയ അവസ്ഥ വീണ്ടെടുക്കില്ലെന്ന ആശങ്കയില്‍ ഓഹരി വിപണയില്‍ 32 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി നിക്ഷേപകരെയും ഓഹരി ഉടമകളെയും ഗുരുതരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
ഓഹരി വില ബിഎസ്ഇയില്‍ 163.90 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ഓഹരി വില 52 ആഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള ആശങ്കകളാണ് ഓഹരി വിപണിയില്‍ തകര്‍ച്ച ഉണ്ടാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍