ലക്ഷ്മി വിലാസ് ബാങ്കിന്റെ ഏഴ് ഡയറക്ടര്‍മാരെ നിയമിക്കുന്നതിനെതിരെ വോട്ട് ചെയ്ത് ഓഹരി ഉടമകള്‍
മുംബൈ: മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും എസ്. സുന്ദര്‍ ഉള്‍പ്പെടെ ഏഴ് ഡയറക്ടര്‍മാരെ ബോര്‍ഡിലേക്ക് നിയമിക്കുന്നതിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
എന്‍. സായ്പ്രസാദ്, കെ.ആര്. പ്രദീപ്, രഘുരാജ് ഗുജ്ജര്‍ എന്നിവരെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായും ബി.കെ. മഞ്ജുനാഥ്, ഗോറിങ്ക ജഗന്മോഹന് റാവു, ലക്ഷ്മിനാരായണ മൂര്‍ത്തി എന്നിവരെ സ്വതന്ത്ര ഡയറക്ടര്മാരായുമാണ് ബാങ്ക് നിയമിച്ചത്.
സെപ്റ്റംബര്‍ 25 ന് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) വോട്ടിംഗിനായി ഈ നിയമനങ്ങള്‍ ഏറ്റെടുത്തു. ബാങ്ക് മൂലധനം തേടുകയും ലയനത്തിനായി ക്ലിക്സ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന സമയത്താണ് പുതിയ പ്രതിസന്ധി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍