വാടകയ്ക്കു വിമാനം കൊടുത്ത ലീസ് കമ്പനികള്‍ വിമാനങ്ങള്‍ തിരിച്ചു പിടിക്കുന്നത് തുടരുന്നു; ജെറ്റ് എയര്‍വേസ് കൂടുതല്‍ പ്രതിസന്ധിയില്‍
ജെറ്റ് എയര്‍വേസിന് വീണ്ടും തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കരകയറാനുള്ള തയ്യാറെടുപ്പില്‍ നിന്ന് വിമാനകമ്പനി കൂടുതല്‍ തകര്‍ച്ച നേരിടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. പാട്ടത്തുക കുടിശികയായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങള്‍ പാട്ടകമ്പനികള് തിരിച്ചുപിടിച്ചെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കുകള്‍ക്ക് 8500 കോടി രൂപയോളം കൊടുക്കാനുള്ള ജെറ്റ് എയര്‍വേസ് തുക തിരിച്ചടക്കാതെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. മാസങ്ങളോളം ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാതെയാണ് ജെറ്റ് എയര്‍വേസ് തകര്‍ച്ചയിലേക്ക് നീങ്ങിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഓഹരി ഉടമകളുടെ യോഗത്തില്‍ വായ്പാ തുകയില്‍ ഒഹാരിയാക്കി മാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. എത്തിഹാദിനെ മുഖ്യ ഓഹരി പങ്കളിയാക്കി മാറ്റി നീങ്ങുന്നതിനിടയാണ് പാട്ടക്കമ്പനികള്‍ വിമാനം തിരിച്ചുപിടിച്ചത്. ഇിതിലൊന്നും കൂടുതല്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് പാട്ടക്കമ്പനികള്‍ വിമാനം തപിടിച്ചടക്കാന് തീരുമാനമെടുത്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍