വീണ്ടും ലയനത്തിലേക്ക്; രാജ്യത്തെ പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കം; ഏകീകൃത ബാങ്കുകളിലേക്കാണ് ലയിപ്പിക്കുന്നത്; ലയന പ്രക്രിയകള്‍ പുരോഗമിക്കുന്നുവെന്ന് നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പത്ത് പൊതുമേഖല ബാങ്കുകളെ നാല് ഏകീകൃത ബാങ്കുകളിലേക്ക് ലയിപ്പിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് ബുധനാഴ്ച പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് യാതൊരുവിധ അനിശ്ചിതത്വവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
'നമ്മള് ബാങ്കുകള്‍ ലയിപ്പിക്കുന്ന പാതയിലാണ്. ലയനവുമായി ബന്ധപ്പെട്ട ബാങ്കിംഗ് പ്രക്രിയകള്‍ എല്ലാം പുരോഗമിച്ചു വരുകയാണ്. യാതൊരു വിധ ഊഹങ്ങളുടേയും ആവിശ്യമില്ല. ഷെഡ്യൂളുകള്‍ അനുസരിച്ചാണ് നീങ്ങുന്നത്. ഒരു അനിശ്ചിതത്വവും നിലവിലില്ല' എന്നും പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍മ്മല സീതാരാമന് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍