റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ രാജസ്ഥാന് ഒന്നാമത്; മഹാരാഷ്ട്രയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വര്‍ധനവ്
ദേശീയ പാതയുടെ നിര്‍മാണ വേഗതയില്‍ രാജസ്ഥാന് ഒന്നാമതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാല് വര്‍ഷത്തെ ഭരണ കാലയളവിലെ വിലയിരുത്തലിലാണ് ഈ റിപ്പോര്‍ട്ട്. അതിവേഗമാണ് ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാന് നടപ്പിലാക്കിയത്.
എന്നാല്‍ ഉത്തര്‍പ്രദേശിലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമധികം തുക റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. മഹരാഷ്ട്രയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2014-15 വര്‍ഷത്തില്‍ 10 മടങ്ങോളം ഇരട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. 1346 കിലോ മീറ്റര്‍ ദൂരമാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം മഹാരാഷ്ട്ര നടത്തിയത്. കര്‍ണാടകയും തമിഴ്നാടും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍