News
20,000 കോടി രൂപയുടെ കടപത്രങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട് റിസര്‍വ് ബാങ്ക്
മുംബൈ: 20,000 കോടി രൂപയുടെ കടപത്രങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട് റിസര്‍വ് ബാങ്ക്. ജി-സാപ് 2.0 പദ്ധതി പ്രകാരമാണ് ആര്‍ബിഐ കടപത്രങ്ങള്‍ വാങ്ങുന്നത്. വ്യാഴാഴ്ചയാണ് നടപടിക്രമങ്ങള്‍. ജി- സാപ് 2.0 പദ്ധതി പ്രകാരം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 1.2 ലക്ഷം കോടി രൂപയുടെ കടപത്രങ്ങള്‍ വാങ്ങുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനകാര്യ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിപണിക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ റിസര്‍വ് ബാങ്കിന്റെ നടപടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍