എടിഎം ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആര്‍ബിഐ
എടിഎം തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ. എടിഎം സേവനവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപയോക്താക്കളുടെ വിവരം ചോരുന്നുണ്ട്. ഈ ഡാറ്റാ ചോര്‍ച്ച നിയന്ത്രിക്കാന്‍ പുതിയ സൈബര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചാണ് ആര്‍ബിഐയുടെ ആലോചന.
എടിഎം ഇടപാട് സുരക്ഷിതമാക്കാന്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. അടുത്ത വര്‍ഷം തന്നെ ഇത് പുറത്തിറക്കുമെന്നാണ് സൂചന. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യംവെച്ചാണ് നിര്‍ദ്ദിഷ്ഠ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്. തുടര്‍ച്ചയായ നിരീക്ഷണവും വിവരങ്ങളുടെ സ്റ്റോറേജ് കൈമാറ്റത്തില്‍ നിയന്ത്രണം ,ഫോറന്‍സിക് പരിശോധന, പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രതികരിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ക്കും തേര്‍ഡ് പാര്‍ട്ടികള്‍ക്കും പാലിക്കേണ്ടി വരിക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍