ഹാപ്പിയെസ്റ്റ് മൈന്‍ഡ്സിന് പിന്നാലെ റൂട്ട് മൊബൈലും ലിസ്റ്റ് ചെയ്തത് 100 ശതമാനത്തിലേറെ നേട്ടത്തില്‍
ഹാപ്പിയെസ്റ്റ് മൈന്‍ഡ്സിന് പിന്നാലെ തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത റൂട്ട് മൊബൈലും ലിസ്റ്റ് ചെയ്തത് 100 ശതമാനത്തിലേറെ നേട്ടത്തില്‍. ലിസ്റ്റ് ചെയ്ത ഉടനെ ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വില 725 രൂപ നിലവാരത്തിലേക്ക് കുതിച്ചു. 350 രൂപയായിരുന്നു ഒരു ഓഹരിയുടെ ഐപിഒ വില. 240 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ കമ്പനി സമാഹരിച്ചത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി 360 കോടിയും.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിപണി കനത്ത ചാഞ്ചാട്ടത്തില്‍ തുടരുമ്പോഴാണ് കമ്പനികള്‍ ഐപിഒയുമായെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ഈയാഴ്ച മൂന്നുകമ്പനികളാണ് ഐപിഒയുമായെത്തുന്നത്. കാംസ്, കെംകോണ്‍ കെമിക്കല്‍സ്, ഏയ്ഞ്ചല്‍ ബ്രോക്കിങ് തുടങ്ങിയവയാണ് കമ്പനികള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍