News
സച്ചിന് ബെന്‍സാല്‍ ആദായ നികുതി വകുപ്പിന് 699 കോടി രൂപ നല്കി
ന്യൂഡല്‍ഹി: ഫ്ളിപ്പ് കാര്‍ട്ടിന്റെ മുഖ്യ സ്ഥാപകനായ സച്ചിന് ബെന്‍സാല്‍ 699 കോടി രൂപ ആദായ വകുപ്പിന് നല്കി. മണികണ്‍ട്രോളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. യുഎസ് റീട്ടെയ്ലര്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് ഫ്ളിപ്പ്കാര്‍ട്ട് വിറ്റപ്പോള്‍ ലഭിച്ച വരുമാനത്തന്റെ ഒരു പങ്കാണിത്.
ഈ തുകയാണ് മുന്‍കൂര്‍ നികുതിയായി ആദായ വകുപ്പിന് സച്ചിന് ബെന്‍സാല്‍ നല്‍കിയത്. ഓഹരിയുടെ തുക കമ്പനി പുറത്ത് വിടണമെന്ന് നേരത്തെ ആദായ വകുപ്പ് ഫ്ളിപ്പ് കാര്‍ട്ടിനോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍