News
എസ്ബിഐ അറ്റാദായം 6.9 ശതമാനം ഇടിഞ്ഞു; ഡിസംബര്‍ പാദത്തില്‍ 5,196 കോടി രൂപ മാത്രം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഡിസംബര്‍ പാദത്തില്‍ 5,196 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേപാദത്തിലെ ആദായവുമായി താരതമ്യം ചെയ്യുമ്പോള്‍ 6.9 ശതമാനം കുറവാണിത്.
മുന്‍പാദത്തെ അപേക്ഷിച്ച് 13.60 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 4,574 കോടി രൂപയാണ് ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം. പലിശ വരുമാനം 3.75 ശതമാനം വര്‍ധിച്ച് 28,820 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ 28,181 കോടി രൂപയായിരുന്നു വരുമാനം. 4.77 ശതമാനമാണ് കിട്ടാക്കട അനുപാതം. 1.17 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍