പുല്‍വാമ ഭീകരാക്രമണത്തില്‍ പൊലിഞ്ഞുപോയ 23 ജവാന്മാരുടെ വായ്പാ എസ്ബിഐ എഴുതി തള്ളും
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവായി വരിച്ച 23 സിആര്‍പിഎഫ് ജവാന്മാരുടെ വായ്പാ എസ്ബിഐ എഴുതി തള്ളും. ജവാന്മാരുടെ കുടുംബാഗംങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് അതിവേഗത്തില്‍ നടപ്പിലാക്കുമെന്ന് എസ്ബിഐ അറിയിച്ചു. 45 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കാണ് എസ്ബിഐ ഇന്‍ഷുറന്‍സ് നല്‍കുക. ഇതില്‍ 23 പേരുടെ വായ്പാ എസ്ബിഐ എഴുതി തളള്ളും.
എസ്ബിഐ നടപ്പിലാക്കി വരുന്ന പ്രതിരോധ ശമ്പള പദ്ധതിയില്‍ എല്ലാ സേനാംഗങ്ങളും അംഗങ്ങളാണ്. എസ്ബിഐയുടെ ഇന്‍ഷുറനന്‍സ് പദ്ധതിയില്‍ എല്ലാ സേനാംഗങ്ങളും നിലിവില്‍ അംഗങ്ങളാണ്. ഭാരത് കെ വീര്‍ എന്ന പോര്‍ട്ടറാണ് എസ്ബിഐ നിലലിവില് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍