സൗത്ത് ഇന്ത്യന്‍ ബാങ്ക് 65 കോടി രൂപ അറ്റാദായം നേടി; കിട്ടാക്കട തോത് കുറച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജൂലൈ സെപ്തംബര്‍ കാലയളവില്‍ 65.09 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 413.97 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 411.45 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം 2,138.74 കോടി രൂപയാണ്.
എന്‍ ആര് ഐ നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 4.87 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 4.92 ശതമാനമായിരുന്നു. അറ്റകിട്ടാക്കടം 2.59 ശതമാനവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 3.48 ശതമാനമായിരുന്നു ഇത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍