ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അമേരിക്കന്‍ സേനയില്‍ അംഗമാകാന്‍ പറ്റില്ല; ട്രംപിന്റെ ഉത്തരവിനെ അംഗീകരിച്ച് സുപ്രീം കോടതി
അമേരിക്കന്‍ സായുധ സേനയില്‍ ട്രാന്‍സ്ജെന്ററുകള്‍ ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ നയത്തെ അംഗീകരിച്ച് അമേരിക്കന്‍ സുപ്രീം കോടതി. ട്രാന്‍സ്ജെന്ററുകളുടെ ലിംഗ മാറ്റ ശസ്ത്രക്രിയക്കും ഹോര്‍മോണ്‍ ചികിത്സക്കും സര്‍ക്കാറിന് അധിക തുക വേണ്ടി വരുന്നുവെന്നാണ് പറയുന്നത്.
സര്‍ക്കാറിന് ഇത് മൂലം അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടെന്നാണ് പറയുന്നത്. കേസ് കീഴ്ക്കോടതയില് നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടപ്പിലാക്കാന്‍ ശ്രമിച്ച ഉത്തരവാണ് പ്രട്രംപ് ഇല്ലാതാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍