കറന്റ് അക്കൗണ്ടുകളുടെ കമ്മിയില്‍ വര്‍ധനവ്
കറന്റ് അക്കൗണ്ടുകളുടെ കമ്മി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജിഡിപി അനുസരിച്ച് കണക്കുകള്‍ പറഞ്ഞാല്‍ 2.1 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിദേശ വ്യാപാര കമ്മി വര്‍ധിച്ചതാണ് പ്രധാന കാരണം. മുന്‍ വര്‍ഷത്തിലുള്ള 13.7 ബില്യണ്‍ ഡോളറില്‍ നിന്ന് 16.9 ബില്യണ്‍ ഡോളറിലേക്കെത്തിയാണ് വരുമാനം വര്‍ധിച്ചത്.
അതേസമയം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ കാലയളവിലെ വ്യാപാര കമ്മി 4950 കോടി ഡോളറായിരുന്നു ഉണ്ടായിരുന്നത്. മുന്‍വര്‍ഷം ഇത് 4400 കോടി ഡോളര്‍ ആയിരുന്നു ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം വരവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ള ഏകദേശം 2.8 ശതമാനമായിട്ടാണ് വര്‍ധിച്ചത്.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കറന്റ് അക്കൗണ്ടിന്റെ കമ്മി ജിഡിപിയുടെ 2.6 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍ വര്‍ഷമിത് 1.8 ശതമാനമായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇടപാടുകള്‍ ഉപയോഗിക്കുന്നതാണ് കറന്റ് അക്കൗണ്ട്. കറന്റ് അക്കൗണ്ടിലൂടെ വിദേശ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍