മോദി ഭരണകാലത്ത് ഇന്ത്യ വിദേശ രാഷ്ട്രങ്ങള്‍ക്ക് നല്കിയ സഹായം 28 ബില്യണ്‍ ഡോളര്‍
ന്യൂഡല്‍ഹി: ഇന്ത്യ മറ്റ് വികസിത രാജ്യങ്ങള്‍ക്ക് നല്കുന്ന ഗ്രാന്‍ഡ് തുകയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്ത് മറ്റ് വിദേശ രാഷ്ട്രങ്ങള്‍ക്ക് നല്കിയ സഹായത്തിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷം 28 ബില്യണ്‍ ഡോളര്‍ സഹായങ്ങളാണ് ഇന്ത്യ നല്‍കിയത്. 63 രാജ്യങ്ങളിലേക്ക് ഇന്ത്യ 278 സഹായങ്ങള്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചെത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നയതന്ത്ര മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുകയെന്നതാണ് ഈ സഹായത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 2013-2014 കാലഘട്ടത്തില്‍ ഇന്ത്യ നല്കിയ സഹായം 11 ബില്യണ്‍ ഡോളറായിരുന്നു. യുപിഎ സര്‍ക്കാറിന്റെ ഭരണ കാലത്തെ സഹായങ്ങളുടെ കണക്കുകളാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍