വാട്സാപ്പ് ഇന്ത്യയില്‍ ഓപപ്പറേഷന്‍ നിര്‍ത്താന്‍ ആലോചിക്കുന്നു
വാട്സ്ആപ്പ് പേയ്മെന്റ് ഗെയ്റ്റ് വേ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇത് മണി ലാന്ചറിങിന് വഴി വെക്കും. നിരോധിത ബിസിനസ്, തീവ്രവാദികള്‍ക്കു പണപ്പിരിവ് എന്നിവ എളുപ്പമാകുമെന്നും രാജ്യ സുരക്ഷയെ ബാധിക്കുമെന്ന അഭിപ്രായം കേന്ദ്ര സര്‍ക്കാരിനും ഇന്റലിജന്‍സ് ബ്യുറോയ്ക്കും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. വാട്സാപ്പില്‍ കൂടുതല്‍ നിയന്ത്രണമേര്പ്പെടുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിച്ചു വരുന്നത്. ഇന്ത്യയില്‍ 200 മില്യണ്‍ ആളുകളാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ കൂടുതല്‍ സുരക്ഷാകള് രാജ്യത്ത് നടപ്പിലാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
മെസേജുകളുടെ ഉറവിടം, ഗ്രൂപ്പില്‍ വിദേശികള്‍ ഉണ്ടാവാം എന്നതൊക്കെ ഹവാല വിപണിയില്‍ വഹാട്സാപ് പേയ്മെന്റ് പെയ്മെന്റ് ഉണ്ടാക്കാനിടയുള്ള നിയമ, സുരക്ഷ, ധനകാര്യ സുരക്ഷ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ഇങ്ങനെയുള്ള പണം കൈമാറ്റം ഒരു സമാന്തര ബാങ്കിംഗ് വ്യവസായത്തിന് വഴിമരുന്നിടും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍