വിപ്രോയുടെ അറ്റവരുമാനം മൂന്നാംപാദത്തില്‍ തിരിച്ചടി; 3.2% ഇടിഞ്ഞ് 2460 കോടിയായി
ബംഗളുരു: ഐടി സേവന കണ്‍സള്‍ട്ടിങ് കമ്പനിയായ വിപ്രോയ്ക്ക് വന്‍ നഷ്ടം നേരിട്ടു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 3.2% ഇടിഞ്ഞ് 2460 കോടിരൂപയായി. മൊത്തവരുമാനം 15470 കോടിരൂപയാണ്. വാര്ഷികഅടിസ്ഥാനത്തില് ഇത് 2.7 % വര്‍ധിച്ചു.ഐടിവിഭാഗത്തിന്റെ വരുമാനം. 2.09 ബില്യണ്‍ ഡോളറാമ്.
മുന്‍പാദങ്ങളെ അപേക്ഷിച്ച് 2.2% വളര്‍ച്ചയാണ് ഉള്ളത്. മാര്‍ച്ച് പാദത്തില്‍ 2.09 ബില്യണ്‍ മുതല്‍ 2.13 ബില്യണ്‍ ഡോളര്‍ വരെയാണ് പ്രതീക്ഷയെന്ന് വിപ്രോ വ്യക്തമാക്കി. മൂന്നാംപാദത്തില്‍ വിപ്രോയുടെ പ്രതി ഓഹരി വരുമാനം 4.3 രൂപയാണ്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 3.2 % ആയിരുന്നു വര്‍ധന. രണ്ട് രൂപ വീതമുള്ള ഇക്വിറ്റി ഓഹരികള്‍ ഒരു രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍