കോവിഡ് കാലത്ത് ഓഹരി വിപണിയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചു
കോവിഡ് കാലത്ത് ഓഹരി വിപണിയിലെ സ്ത്രീ പങ്കാളിത്തം ഉയര്‍ന്നു. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്തതോടെ ഗാര്‍ഹിക ചെലവുകള്‍ കണ്ടെത്തുന്നതിനായി ഇതര വരുമാന മാര്‍ഗം എന്ന രീതിയില്‍ കൂടുതല്‍ പേര് ഓഹരി വിപണിയെ ആശ്രയിച്ചു തുടങ്ങിയതാണ് പ്രധാന കാരണം.
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം കുറഞ്ഞു വരുന്നതും സ്്ത്രീകളെ ബദല്‍ നിക്ഷേപ മാര്‍ഗം തേടാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഓഹരി വിപണിയില്‍ ആദ്യമായി നിക്ഷേപം നടത്തുന്നവരും വീട്ടമ്മമാരുമാണ്.
ലോക്ഡൗണ്‍ കാലയളവില്‍ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണ വില ഉയര്‍ന്നതും സ്ഥിര നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആദായം കുറഞ്ഞതും നിക്ഷേപകരില്‍ പലരും ഓഹരി വിപണിയിലേക്ക് ചുവട് മാറ്റുന്നതിന് കാരണമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍