നരേഷ് ഗോയാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെച്ചതോടെ ജെറ്റ് എയര്‍വേസിന്റെ ഓഹരിയില്‍ 13 ശതമാനം വര്‍ധനവുണ്ടായി
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് ബോര്‍ഡംഗത്തില്‍ നിന്നും നരേഷ് ഗോയാലും ഭാര്യ അനിതാ ഗോയലും രാജിവെച്ചതോടെ ജെറ്റ്് എയര്‍വേസിന്റെ ഓഹരിയില്‍ 13 ശതമാനം വര്‍ധനവ്. മാനേജ്മെന്റ് തലത്തില്‍ അഴിച്ചു പണിയില്ലാതെ ജെറ്റിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയാറ്റാനാവില്ലെന്ന് നേരത്തെ ബാങ്കുകള്‍ പറഞ്ഞിരുന്നു. ബാങ്കിന്റെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് ജെറ്റ് എയര്‍വേസിന്റെ ബോര്‍ഡംഗത്തില്‍ നിന്ന് നരേഷ് ഗോയാല്‍ രാജിവെച്ചത്.
നരേഷ് ഗോയാലിന്റെ 50.5 ശതമാനം ഓഹരി 25.5 ശതമാനം ഓഹരിയായി കുറക്കുകയും ചെയ്തു. എത്തിഹാദിന്റെ ഓഹരി 24 ശതമാനത്തില്‍ നിന്ന് 12 ശതമാമായും കുറച്ചു. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി 12.69 ശതമാനം വര്‍ധിച്ച് 254.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം