നാല് പൊതുമേഖലാ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ കടിഞ്ഞാണ്‍; എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ പിഴ അടക്കണം
മുംബൈ: ആര്‍ബിഐ നാല് പൊതുമമേഖലാ ബാങ്കുകള്‍ക്ക് കാടിഞ്ഞാണിട്ടു. എസ്ബിഐ അടക്കമുള്ള നല് പൊതുേഖലാ ബാങ്കുകള്‍ക്കാണ് ആര്‍ബിഐ കടിഞ്ഞാണിട്ടത്. ഇതോടെ എസ്ബിഐ അടക്കമുള്ള നാല് പൊതുമേഖലാ ബാങ്കുകള്‍ 5 കോടി രൂപ പിഴ അടക്കണമെന്നാണ് ആര്‍ബിഐ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ബാങ്കിങ് മേഖലയിലെ സേവന നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് ആര്‍ബിഐ പൊതുമേഖലാ ബാങ്കുകള്‍ക്ക് നേരെ പിഴ ചുമത്തിയിരിക്കുന്നത്. മാത്രവുമല്ല ബാങ്കുകള്‍ തമ്മിലുള്ള വായ്പാ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് തയ്യാറാകാത്തത് മൂലമാണ് ബാങ്കുകള്‍ക്കെതിരെ ആര്‍ബി പിഴ ചുമത്തിയിരിക്കുന്നത്.
കോര്പറേഷന് ബാങ്ക് 2 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ)യും, ബാങ്ക് ഓഫ് ബറോഡയും, യൂനിയന്‍ ബാങ്കും ഒരു കോടി രൂപ വീതം പിഴ അടക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും