ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ജൂണ്‍ മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്കുകള്‍ വീണ്ടും കുറക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎച്ച്എസ് മാര്‍ക്കറ്റാണ് ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്ന നിരീക്ഷണം നടത്തിയത്. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്താക്കി മാറ്റുകയെന്നതാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നതോടെ ലക്ഷ്യം വെക്കുന്നത്. ധനകമ്മിയും, പണപ്പെരുപ്പവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് വെട്ടക്കുറച്ച് നേട്ടം കൊയ്യാനുള്ള നടപടികളാണ് ആര്‍ബിഐ ഇപ്പോള്‍ എടുത്തിട്ടുള്ളത്.
അതേസമയം ഐഎച്ച്എസിന്റെ നിരീക്ഷണത്തില്‍ 2019ന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നാണ് നിരീക്ഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 2019 ലെ പണപ്പെരപ്പം 4.2 ശതമാനമായിരിക്കുമെന്നും 2020ലേക്കെത്തുമ്പോള്‍ 5 ശതമാനത്തിലേക്ക് പെണപെരുപ്പം ഉയരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും