ഒലായില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തി സച്ചിന് ബന്‍സാല്‍
ബംഗളൂരു: സച്ചിന് ബന്‍സാല്‍ കൂടുതല്‍ വ്യക്തിഗത നിക്ഷേപത്തിലേര്പ്പെടുകയാണിപ്പോള്. ഫ്ളിപ്പ് കാര്‍ട്ട് സ്ഥാപകരില്‍ ഒരാളായ സച്ചിന് ബന്‍സാല്‍ ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഒലായില്‍ നടത്തിയിരിക്കുകയാണ്. ഇക്കണോമിക് ടൈംസാണ് നിക്ഷേപവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്.
ഇതോടെ ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ സച്ചിന് ബെന്‍സാലെ ഒലായുടെ വലിയ ഓഹരി ഉടമയായി. ഒലയുടെ ഷെയറുകള്‍ 70588 ഷെയറുകള്‍ ഓഹരി ഒന്നിന് 21250 രൂപ സച്ചിന് ബെന്സാലെക്ക് ലഭിച്ചേക്കും.
ഫ്ളിപ്പ് കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറിയ തുകയെല്ലാം വ്യക്തിഗത നിക്ഷേപത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. നിക്ഷേപം വഴി ലാഭമുണ്ടാക്കാനുള്ള നീക്കമാണ് സച്ചിന് ബെന്‍സാലെ ഇപ്പോള്‍ നടത്തുന്നത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം