സീയുടെ 20 ശതമാനം ഓഹരി സോണി കോര്‍പ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജപ്പാനിലെ ഇലക്ട്രോണിക്സ് ഭീമനായ സോണി കോര്‍പും, സുഭാഷ് ചന്ദ്രയുടെ സീഎന്റര്മെയ്ന്മെന്റും (സീല്‍) ഒഹരികളില്‍ പുതിയ ഇടപാടുകള്‍ നടത്താനൊരുങ്ങുന്നുവെന്ന് ദേശീയ സാമ്പത്തിക മാധ്യമമായ ബിസിനസ് റ്റുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സീയുടെ 20-25 ശതമാനം വരെയുള്ള ഓഹരികളില്‍ ധാരണയാകാനാണ് സോണിയുടെ ലക്ഷ്യമെന്നാണ് സൂചന.
സീ എന്റര്‍ടെയ്ന്‍മെന്റുമായുള്ള ഇടപാട് സോണിക്ക് ബിസിനസ് രംഗത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം സീയില്‍ 25 ശതമാനം ഓഹരി സോണി കോര്‍പ് നിക്ഷേപിക്കുമെന്നാണ് സൂചന. എന്നാല്‍ ഓഹരി ഇടപാടുകളെ സംബന്ധിച്ച് ഇരുവിഭാഗവും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ഒഹരി ഇടപാടിലൂടെ കിട്ടുന്ന തുക 13000 കോടി രൂപയുടെ കടം ഒഴിവാക്കാനുള്ള നീക്കമായിരിക്കും സുഭാഷ് ചന്ദ്രയുടെ ഭാഗത്ത് നിന്ന് ആദ്യമുണ്ടാവുക.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം